Wednesday, October 8, 2014

                         'ആന്തര  ജി പി എസ് '  ഗവേഷകർക്ക്  നോബൽ 

 മസ്തിഷ്കത്തിന്റെ ആന്തര  ജി പി എസ്  എന്ന് വിശേഷിപ്പിക്കാവുന്ന  സംവിധാനം  കണ്ടെത്തിയ  മൂന്നു ഗവേഷകർക്ക്  ഈ വർഷത്തെ  വൈദ്യശാസ്ത്ര  നോബൽ . തലച്ചോർ  എങ്ങനെ ദിശയും സ്ഥാനവും നിർണയിക്കുന്നു  എന്ന് വിശദീകരിച്ച  ബ്രിട്ടീഷ്-അമേരിക്കൻ  ഗവേഷകൻ  ജോണ്‍  ഒകീഫ്  ,നോർവീജിയൻ  ഗവേഷക ദമ്പതികളായ  മേ ബ്രിറ്റ്  മോസർ ,എഡ്വേഡ്  മോസർ  എന്നിവരാണ്  6.6  കോടി രൂപയുടെ  പുരസ്കാരം  പങ്കിട്ടത് . നമ്മൾ നില്ക്കുന്ന  സ്ഥാനവും  സഞ്ചരിക്കുന്ന  വഴികളും  മസ്തിഷ്കം എങ്ങനെയാണ് തിരിച്ചറിയുന്നത്   എന്നാണ്  ഇവർ  കണ്ടെത്തിയത് .

No comments:

Post a Comment